അറിവുകളെ അറവുശാലയാക്കി
മാറ്റുന്ന മനുഷ്യർ
ഒരു തരി വെളിച്ചമായ് മിന്നുന്ന
അഹങ്കാരത്തിൽ
കാളകൂറ്റൻമാരെപ്പോലെ
ഊറ്റം കൊണ്ടു നടക്കുമ്പോൾ
നാളെയെ അറിയാത്ത
വിഡ്ഢികളായി മാറുന്നു
നീ വരുന്നപോൽ
വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...












