അറിവുകളെ അറവുശാലയാക്കി
മാറ്റുന്ന മനുഷ്യർ
ഒരു തരി വെളിച്ചമായ് മിന്നുന്ന
അഹങ്കാരത്തിൽ
കാളകൂറ്റൻമാരെപ്പോലെ
ഊറ്റം കൊണ്ടു നടക്കുമ്പോൾ
നാളെയെ അറിയാത്ത
വിഡ്ഢികളായി മാറുന്നു
ഋതുഭേദങ്ങൾ
ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...












