യുദ്ധത്തെക്കുറിച്ച്കവിതയെഴുതുന്നതുംഒരു യുദ്ധമാണ്.മിസൈല്‍ വീഴുമ്പോലെവാക്കുകള് യഥാ അര്ത്ഥത്തില്വീഴണമെന്നില്ല.ട്രെന്റുകള്‍ ധ്വനികളാകണമെന്നില്ല.അനുസ്വാരങ്ങള്അഭയകേന്ദ്രങ്ങളിലെകുഞ്ഞുങ്ങളാകണമെന്നില്ല.ചില്ലക്ഷരങ്ങളില്കീഴടക്കത്തിന്റെകൊടികള് പാറണമെന്നില്ല.തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു മേലെഎപ്പോഴുമൊരണുബോംബ്പതിക്കാം.ഓടിക്കൊണ്ടേയിരിക്കുംവൃദ്ധമനസ്സു പോലെപിന്നറ്റത്തെ വാലിലെ തീഎരിച്ചുകളഞ്ഞേക്കാംസ്വപ്നങ്ങളേയും.യുദ്ധത്തെക്കുറിച്ചുള്ള കവിതയില്ഒരിക്കലും തെളിഞ്ഞു കാണില്ലസൂര്യനെ.നിലാവിനേയും.ഒഴുകും ചോരപ്പുഴയില്വീണുപൊട്ടുംപിന്നെയും മേഘങ്ങള്‍.മഴയെന്നാകുംതീ.കവിതയൊരുതീയാകും വരെ. - രാജന്. സി....
എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...
വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...
കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...
ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...
പഴയ ഒരു വലിയ വീട്ടിൽ പതിനാറുകാരിയായ നൂറ താമസിച്ചിരുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ ആ വീട് മനോഹരമായിരുന്നു. പക്ഷേ നൂറയ്ക്ക് അത് ഒരു തടവറയായിരുന്നു. അവളുടെ മാതാപിതാക്കൾ അവളെ...
ഓണാഘോഷത്തിൻ്റെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ കൂടുതൽ പേർ എത്തിയതു കാരണമാണ് രാമൻ നായർ കട അടയ്ക്കാൻ അൽപം വൈകിയത്. കടയുടെ പുറത്ത് നിരത്തിയിട്ട സാധനങ്ങളൊക്കയും ഓരോന്നായി എടുത്ത്...
ജീവിതത്തിൽ എടുത്ത തെറ്റായ ഒരു തീരുമാനം എന്നും തിരക്ക് മാത്രം ഉള്ള ഒരുവൻ്റെ ഭാര്യ ആയതാണ്. പ്രണയിക്കുന്ന കാലത്ത് അയാൾ എനിക്ക് മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നെ...
യുദ്ധത്തെക്കുറിച്ച്കവിതയെഴുതുന്നതുംഒരു യുദ്ധമാണ്.മിസൈല്‍ വീഴുമ്പോലെവാക്കുകള് യഥാ അര്ത്ഥത്തില്വീഴണമെന്നില്ല.ട്രെന്റുകള്‍ ധ്വനികളാകണമെന്നില്ല.അനുസ്വാരങ്ങള്അഭയകേന്ദ്രങ്ങളിലെകുഞ്ഞുങ്ങളാകണമെന്നില്ല.ചില്ലക്ഷരങ്ങളില്കീഴടക്കത്തിന്റെകൊടികള് പാറണമെന്നില്ല.തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു മേലെഎപ്പോഴുമൊരണുബോംബ്പതിക്കാം.ഓടിക്കൊണ്ടേയിരിക്കുംവൃദ്ധമനസ്സു പോലെപിന്നറ്റത്തെ വാലിലെ തീഎരിച്ചുകളഞ്ഞേക്കാംസ്വപ്നങ്ങളേയും.യുദ്ധത്തെക്കുറിച്ചുള്ള കവിതയില്ഒരിക്കലും തെളിഞ്ഞു കാണില്ലസൂര്യനെ.നിലാവിനേയും.ഒഴുകും ചോരപ്പുഴയില്വീണുപൊട്ടുംപിന്നെയും മേഘങ്ങള്‍.മഴയെന്നാകുംതീ.കവിതയൊരുതീയാകും വരെ. - രാജന്. സി....
എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.