പ്രസ്ഥാനം
കത്തുന്നൊരഗ്നിയിൽ വെന്തിട്ടും അന്നവർ ചങ്കത്തുവച്ചോരു പ്രസ്ഥാനമാ..... വീശുന്ന വാളിനു കണ്ഠം കൊടുത്തവർ കെട്ടിപ്പടുത്തോരു പ്രസ്ഥാനമാ..... കോടിക്കണക്കിനു ധീരങ്ങളായവർ ചോര കൊടുത്തോരു പ്രസ്ഥാനമാ..... വേതാള ശക്തികൾ ഉന്നം പിടിച്ചിട്ടും...
കത്തുന്നൊരഗ്നിയിൽ വെന്തിട്ടും അന്നവർ ചങ്കത്തുവച്ചോരു പ്രസ്ഥാനമാ..... വീശുന്ന വാളിനു കണ്ഠം കൊടുത്തവർ കെട്ടിപ്പടുത്തോരു പ്രസ്ഥാനമാ..... കോടിക്കണക്കിനു ധീരങ്ങളായവർ ചോര കൊടുത്തോരു പ്രസ്ഥാനമാ..... വേതാള ശക്തികൾ ഉന്നം പിടിച്ചിട്ടും...
പല്ലു കൊഴിഞ്ഞോരു മോണക്കു തുല്യമായ് മൂലക്ക് ഞാനിന്നിരിപ്പൂ പൂർവ്വാദികാലത്ത് കേമനാർന്നെങ്കിലും കാലങ്ങളെന്നെ മറന്നൂ കപ്പപുഴുക്കിനേം ചക്കപുഴുക്കിനേം കുത്തികുഴച്ചു ഞാനന്ന് കക്കുന്ന പൂച്ചയും മോങ്ങുന്നപട്ടിയും എന്നെഭയത്തോടെ കണ്ടൂ തേങ്ങാകരളുന്ന...
തോളത്തു ഘനം തൂങ്ങും ചേലതൻ ഭാണ്ഡം പേറി പാതകൾ മന്ദം മന്ദം നടന്നു നീങ്ങീടുന്നു പുഞ്ചിരി തൂകി കൊണ്ട് പാടിയിൽ പാതകളിൽ അംഗന കൂട്ടങ്ങൾക്ക് മുഖ്യനായ്തീർന്നീടുന്നു പണ്ടെങ്ങോ...
എല്ലാന്റി ഈസാഫ് മുത്തൂറ്റ് ബീയാർഡി മാസിന്ത്യമാസ് വാലി ജേയെംജെയും സമ്പാദ്യ വായ്പയും പാണ്ടി പിരിവതും അമ്പേ പറഞ്ഞിടാൻ ആവതില്ല കേറുന്ന തിണ്ണയിൽ കുത്തി ഇരുന്നിട്ട് കാർക്കശ്യമോടവർ കൊണ്ടിടുന്നൂ...
ഖണ്ഡിച്ചിടാതിനി ഒന്നിച്ചു പോയിടാം വെൺകൂറ പിന്നിലായ് മുന്നേറിടാം വിശ്വാസ മൂല്യങ്ങ- ളൂട്ടി പുലർത്തിടാം വർഗ്ഗീയ ശക്തികൾ വെന്നിടട്ടേ ലക്ഷോപലക്ഷകർ ദാക്ഷണ്യമറ്റിതാ വീഴുന്നുപാരതിൽ മൃത്യരായീ കത്തിപ്രഭിച്ചിടും ആഴിക്കു ചുറ്റിലും...
തിരകളെ ചുoബിച്ച് തീരങ്ങളൊക്കെയും അലയതിൽ ചേരുന്നു ലാസ്യമോടെ കലിപൂണ്ടൊരാഴിതൻ കുതിരുന്ന തീരത്ത് കദനങ്ങളേറുന്നു കുടിലുകളിൽ പുലിമുട്ടു മേലെയായ് അലിവറ്റ തിരമാല അലറി കുതിക്കുന്നു മലതുല്യമായ് ചരടറ്റ യാനങ്ങൾ...
ബാല്യകാലങ്ങളിൽ ഏറ്റംഗമിച്ചതാം ആദ്യത്തെ വണ്ടിയാ പാളവണ്ടി ബെല്ലില്ലബ്രേക്കില്ല ചാടില്ലലൈറ്റില്ല ആകെപറഞ്ഞിടാൻ ഡ്രൈവർമാത്രം കല്ലുമുഴച്ചുള്ള പാതയിലെത്രയോ വണ്ടികൾപാഞ്ഞോരു കാലമാർന്നു കാച്ചട്ടധാരിയാം ഡ്രൈവറോവണ്ടിയേ ഏക്കംവലിച്ചോണ്ടു പോയകാലം കണ്ടക്ടറില്ലേലും കൃത്യംസ്ഥലത്തന്നു ആളിറങ്ങീടുവാൻ...
പൂർവ്വാദി കാലത്ത് പൂമേനി ചൂടുവാൻ പാളകൾ ചേർത്തുള്ള കൂരയാർന്നു മൂന്നാലുപാളകൾ ചേർത്തങ്ങുതുന്നീട്ട് നേരേമടക്കിയാൽ ചൂടുപാള പാടത്തിറങ്ങിടാൻ ഞാറൊന്നുനട്ടിടാൻ വേലക്കിതെന്നുമേ കൊണ്ടുപോകും മൂന്നാലുകള്ളിയായ് കൂട്ടിമടക്കിയാൽ കക്ഷത്തിലേറ്റുന്നു ഭദ്രമായീ പേമാരിനേരത്ത്...
എന്തെടീ തെയ്യാമ്മേ ദേഹം മെലിഞ്ഞത് പഞ്ചാരരോഗം നിനക്കുമായോ ഇല്ലെടീ ചെല്ലമ്മേ പഞ്ചാരയൊട്ടുമേ ദേഹം മെലിഞ്ഞത് പ്രായമല്ലേ പോയോരു കാലത്തു ജീവിച്ച നാളുകൾ ലേശോം മറക്കാതെ ഹൃത്തിലുണ്ട് വിദ്യാലയങ്ങളെ...
അമ്മക്കരങ്ങളിൽ താലോലമേറ്റവർ അമ്മിഞ്ഞ ഊറ്റികുടിച്ചോരിവർ അംഗനവാടിയാം ആലയമുറ്റത്ത് ആനന്ദപൂമഴ തീർക്കുന്നവർ അംബരം പൊങ്ങുന്ന തുമ്പിക്കു തുല്യമായ് അമ്മക്കു ചുറ്റും പറന്നോരിവർ ആലംബമേകുന്നൊരായക്കു ചുറ്റിലും ആടികളിക്കുന്നതെന്തു ചന്തം അമ്മകരം...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.