ശാന്തി, അങ്ങ് വിദൂരെ
ആയിരം നഖമുനകളാൽ നെഞ്ചിലാഴ്ത്തിയിറക്കുന്ന പോലെ രക്തം വാർന്നു വീഴുമ്പോഴും ഒരു തുള്ളിയെങ്കിലും തുടച്ചു മാറ്റാൻ കഴിയാതെ കരങ്ങൾ. സാന്ത്വക്തിയോതേണ്ട ജിഹ്വകളെല്ലാം, മറവയുടെ തുണിസഞ്ചിത്തുന്നി കെട്ടിയ പോലെ പതിനായിരം...
ആയിരം നഖമുനകളാൽ നെഞ്ചിലാഴ്ത്തിയിറക്കുന്ന പോലെ രക്തം വാർന്നു വീഴുമ്പോഴും ഒരു തുള്ളിയെങ്കിലും തുടച്ചു മാറ്റാൻ കഴിയാതെ കരങ്ങൾ. സാന്ത്വക്തിയോതേണ്ട ജിഹ്വകളെല്ലാം, മറവയുടെ തുണിസഞ്ചിത്തുന്നി കെട്ടിയ പോലെ പതിനായിരം...
ഒരുപക്ഷികുഞ്ഞിന് പോലും കൂടൊരുക്കാനിടം നൽകാതെ കത്തിക്കാളുന്ന സൂര്യൻ്റെ ചൂടിനെ പ്രതിരോധിക്കാനൊരിലപോലും, ബാക്കിവയ്ക്കാതെ മർത്ത്യാഹങ്കാരത്തിൻ്റെ വാൾ മന്തക്കാട്ടെ ആ പേരാൽ മുത്തശ്ശിയുടെ ശിരസ്സ് അരിഞ്ഞരിഞ്ഞെടുത്തു. രക്ഷയേകേണ്ടവർ തന്നെ ഒറ്റുകാരായി...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.